2013, മാർച്ച് 5, ചൊവ്വാഴ്ച

തെളിച്ചം(Published)



 മാമലകളിള്‍‍ നിന്‍‍ പിന്നിലാക്കി

 ആര്ക്കുവേണ്ടി നീ

 മണലാരുദ്ധ്യമത്തില്‍

 വന്നു എന്ന് ചോദിക്കവെ!

 അധര മധ്യത്തില്‍ നാക്ക്-

 കാട്ടിയവന്‍‍ മൊഴിഞ്ഞതിപ്രകാരം.

 താങ്ങാവനം തണലാവണം

 സ്നേഹ കാരുണ്യ ചിറകുകള്‍ വിടര്ത്തി

ആശ്വാസത്തിന്‍ കുളിരേകണമെന്‍

രക്ത ബന്ധങ്ങളില്‍ പിന്നെ-

ആത്മ മിത്രങ്ങളില്‍.

നിന്‍‍ തിരി വെളിച്ചത്തിന്‍

കര തേടി വരുമാരവം പക്ഷെ

വേണ്ട നിന്നില്‍ പ്രദീക്ഷ !

നിന്‍‍ മലര്ച്ചയിലൊരു ചേര്ച്ച

കര്മത്തിലെ ധര്മ്മം മനത്തില്‍ തെളിഞ്ഞാല്‍

മന തൃപ്തി തുണയാകുന്നത് മിച്ചം!.

1 അഭിപ്രായം: